അനുബന്ധ വാര്ത്തകള്
- വാഹനാപകടത്തിനിടെ കണ്ടെത്തിയ സ്കൂൾ ഐ.ഡി കാർഡ് വച്ച് പീഡനക്കേസ് പ്രതിയെ പിടിച്ചു
- 15 കാരിയെ പീഡിപ്പിച്ച 22 കാരന് 25 വർഷം കഠിനതടവ്
- പോക്സോ കേസിൽ 60 കാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
- കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്: ഇന്നും നാളെയും ജാഗ്രത
- പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 35 കാരന് 60 വർഷം കഠിനതടവ്
ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വരവൂർ കമ്മുലിമുക്ക് രമേശ് എന്നയാളെ തൃശൂർ ഫാസ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ലാണ്. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്ഷം കൂടി കഠിനതടവ് അനുഭവിക്കണം.
ബാലികയുടെ മാതാവിന്റെ കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണു കേസ്. കേസിൽ മാതാവിനെയും രണ്ടാം പ്രതിയാക്കിയിരുന്നു എങ്കിലും ഒടുവിൽ കോടതി അവരെ കുറ്റവിമുക്തയാക്കി. അനാഥാലയത്തിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇൻസ്‌പെക്ടർമാരായ വിപിൻ ദാസ്, എം.കെ.സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ലാണ്. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്ഷം കൂടി കഠിനതടവ് അനുഭവിക്കണം.
ബാലികയുടെ മാതാവിന്റെ കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണു കേസ്. കേസിൽ മാതാവിനെയും രണ്ടാം പ്രതിയാക്കിയിരുന്നു എങ്കിലും ഒടുവിൽ കോടതി അവരെ കുറ്റവിമുക്തയാക്കി. അനാഥാലയത്തിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇൻസ്‌പെക്ടർമാരായ വിപിൻ ദാസ്, എം.കെ.സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.