അനുബന്ധ വാര്‍ത്തകള്‍
- ഇന്ധനം വാങ്ങിയാൽ പ്രഭാത ഭക്ഷണം മുതൽ ബൈക്കുവരെ സമ്മാനം; നിവർത്തിയില്ലാതെ ഓഫറുകൾ നൽകി പമ്പുകൾ
- അതിവേഗ ഇന്റർനെറ്റ് വിദൂര ഗ്രാമങ്ങളിലേക്ക്; ജിയോ ഐ എസ് ആർ ഒയുമായി കൈകോർക്കുന്നു
- മ്യൂസിയത്തിൽനിന്നും ഹൈദെരാബാദ് നൈസാമിന്റെ സ്വർണക്കപ്പും ടിഫിൻബോക്സും മോഷ്ടിച്ചവർ പിടിയിൽ
- ഫ്രാങ്കോ പിതാവിന് വേണ്ടിയാണോ കന്യാസ്ത്രീക്ക് വേണ്ടിയാണോ സി എം സി പ്രാർത്ഥിക്കുന്നതെന്ന് അഡ്വ ജയശങ്കർ
- ഓറൽ സെക്സ്: സ്ത്രീകൾക്ക് ഏറെ ആരോഗ്യകരം
കണ്ണൂരിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം
കണ്ണൂർ: നടുവിൽ സി പി എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പ്രജീഷിന് വെട്ടേറ്റു. ബുധനാഴ്ച രാത്രി നടുഇവിൽ ടൌണിലാണ് സംഭവം ഉണ്ടായത്. ടൊണിൽ മീൻ വിൽക്കുകയായിരുന്ന പ്രജീഷിനെ ഒരു സംഘം ആളുകൾ ഇരുമ്പു ദണ്ഡും വടിവാളുകളും ഉപയോഗിച്ച ആക്രമിക്കുകയയിരുന്നു.
ആക്രമണത്തിൽനിന്നും രക്ഷപ്പെടാനായി പ്രജീഷ് സ്ഥാലത്തു നിന്നും ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും സംഘം പിന്തിടുർന്നെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും പുറത്തും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആർ എസ് എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ എന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.