അനുബന്ധ വാര്‍ത്തകള്‍
- പനിയുണ്ടോ? കോവിഡാണ് ! പരിശോധന വേണ്ട
- തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെല്ലാം രോഗികള്‍; പരിശോധനയുടെ ആവശ്യമില്ല
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം,ഇന്ന് രോഗം സ്ഥിരീകരിച്ചത് 26,514 പേർക്ക്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് അടുത്ത്
- കേരളം വീണ്ടും ലോക്ക്ഡൗണിലാകുമോ? സാധ്യത ഇങ്ങനെ
- ഘട്ടംഘട്ടമായി കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരത്ത് നടപ്പാക്കുന്നത് സിന്‍ഡ്രോമിക് മാനേജ്മെന്റ്
തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെല്ലാം രോഗികളായി കണക്കാക്കും. പരിശോധനയുടെ ആവശ്യമില്ലതെ തന്നെ ഇവരെ കൊവിഡ് പോസിറ്റീവായി കരുതും. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പരിശോധനകള്‍ക്ക് ഇനി സിന്‍ഡ്രോമിക് മാനേജ്മെന്റ് രീതിയാണ് നടപ്പാക്കുന്നത്. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കാതെ നേരെ ഐസൊലേഷനിലാക്കുന്ന രീതിയാണ് ഇനിയുള്ളത്.
അതേസമയം കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പരിശോധന നല്കി ചികിത്സിക്കും. ആരോഗ്യവകുപ്പിന്റെ കര്‍മപദ്ധതി പ്രകാരമാണ് പുതിയ മാറ്റങ്ങള്‍.