അനുബന്ധ വാര്‍ത്തകള്‍
- വടക്കന്‍ സിക്കിമിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കടന്നു
- അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെച്ചില്ലെങ്കിൽ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം അസാധുവെന്ന് അലഹബാദ് ഹൈക്കോടതി
- കനത്ത മഴ: ഇന്ത്യ-നെതര്‍ലന്‍ഡ്സ് ലോക കപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു
- വില കുറയ്ക്കുന്നത് കുതിക്കാനാണ്, വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സെപ്റ്റംബറിൽ 160 രൂപ കുറച്ചു, ഇപ്പോൾ കൂട്ടിയത് 209 രൂപ
- രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ആര്‍ബിഐ നീട്ടിയേക്കും
സിക്കിമില്‍ മിന്നല്‍ പ്രണയത്തില്‍ കാണാതായത് നൂറിലധികം പേരെ; 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
സിക്കിമില്‍ മിന്നല്‍ പ്രണയത്തില്‍ കാണാതായത് നൂറിലധികം പേരെ. 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ആറുപേര്‍ സൈനികരാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. സംസ്ഥാനത്തേക്കുള്ള യാത്രകളില്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സിക്കിമിലെ പ്രളയത്തിനു കാരണം നേപ്പാളില്‍ ഉണ്ടായ ഭൂകമ്പം ആണോ എന്ന് സംശയം ഉയരുന്നുണ്ട്.
സിക്കിമില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000ത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.