സഞ്ജയന്‍ന് എന്ന ക്രാന്തദര്‍ശി

മംഗലാട്ട് രാഘവന്‍

WEBDUNIA|
പേക്കിനാവിലെന്നപോല്‍ ഈപാരിടം നടുങ്ങും
കൂക്കിയാര്‍ത്തു തീപ്പിശാചു രാത്രിതോറും പായും
ബാക്കിനില്‍ക്കാന്‍ ആര്‍ക്കുമില്ലൊരാശയുമെന്നാകും
അച്ഛനേയുമമ്മയേയും കുട്ടിയേയും തന്‍റെ-

യിച്ഛായൊത്ത ഭാര്യയെയും ഇഷ്ടനേയുമെല്ലാം
വിസ്മരിച്ചു പ്രാണനും കൊണ്ടാടുമെങ്ങും മര്‍ത്ത്യര്‍
വിസ്മയിച്ചു നോക്കിടേണ്ടാ തമ്പുരാട്ടി സത്യം!
....................................................................
ഇപ്പറഞ്ഞ ദുഃഖമെല്ലാം അല്‍പ്പകാലം നില്‍ക്കും
അപ്പുറമനല്‍പമായസൗഖ്യമല്ലോ കാണ്മൂ
ഒട്ടുസൗഖ്യ, മൊട്ടുദുഃഖം, ഇത്തരത്തിലല്ലാ-
തൊട്ടുദിക്കും പാര്‍ത്തുകണ്ടാല്‍ എങ്ങൊരേടത്തുണ്ടാം?

തുരങ്കത്തിനപ്പുറത്ത് വെളിച്ചമുണ്ടെന്ന് നമുക്ക് ശുഭപ്രതീക്ഷ നല്‍കിക്കൊണ്ടവസാനിക്കുന്ന ഈ കുറത്തിപാട്ട് മഹാഭാരതത്തില്‍ വ്യാസന്‍റെ കലികാല വര്‍ണ്ണനയെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായൊര് ഫ്യൂച്ചറിസ്റ്റിക്ക് സൃഷ്ടിയാണ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :