അനുബന്ധ വാര്‍ത്തകള്‍
- എസ്.ഐയെ ആക്രമിച്ച സൈനികനും സഹോദരനും അറസ്റ്റില്‍
- കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വമ്പൻ ഹിറ്റ്, ഇതുവരെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലേറെ
- MDMA കേസ് കാണാൻ സ്റ്റേഷനിലെത്തിയ പട്ടാളക്കാരനും സഹോദരനും എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു
- മുളക് പൊടിയിലും മഞ്ഞൾ പൊടിയിലും മാത്രമല്ല ടൂത്ത് പേസ്റ്റിലും വ്യാജൻ, പിടികൂടിയത് 365 ട്യൂബുകൾ
- തെരുവുനായ ശല്യം വ്യാപകം; തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും
യുവാവിന്റെ കൊലപാതകത്തില്‍ മൂന്നു പേര് പിടിയിലായി
കഴിഞ്ഞ 23 മുതല്‍ സുവീഷിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ഉണ്ടായി
പാലക്കാട്: യുവാവിനെ കൊലപ്പെടുത്തി പുഴയോരത്ത് തള്ളിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യാക്കര പട്ടഞ്ചേരി സ്വദേശി സുവീഷ് എന്ന 21 കാരനാണു കൊലചെയ്യപ്പെട്ടത്.
കഴിഞ്ഞ 23 മുതല്‍ സുവീഷിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ഉണ്ടായി. തുടര്‍ന്ന് പോലീസ് സുഹൃത്തുക്കളെ ലക്ഷ്യംവച്ചു നടത്തിയ അന്വേഷണത്തിലാണ് സുവീഷിനെ കൊലപ്പെടുത്തി മൃതദേഹം പുഴയോരത്തു തള്ളിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു. ലഹരി ഇടപാട് സംബന്ധിച്ച തര്‍ക്കവും വഴക്കുമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അടുത്ത ലേഖനം