അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് കുട്ടികളെ സ്കൂളില്‍ വിട്ട ശേഷം യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി
- ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത നിലയിൽ
- പോക്സോ കേസ് പ്രതി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു
- തൃശ്ശൂരില്‍ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ദുബായില്‍ നിന്നെത്തിയ മകള്‍ കണ്ടത് കത്തിക്കരിഞ്ഞ ശരീരം
- പള്ളി വികാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ : ചേർത്തല തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ കായലിൽ ചാടിയ തൈക്കാട്ടുശേരി സ്വദേശിനി ജ്യോൽസ്ന (38) യുടെ മുതദ്ദേഹമാണ് തെരച്ചിലിൽ കണ്ടെത്തിയത്.
ജ്യോൽസ്നയുടെ സൈക്കിളും ചെരിപ്പു പാലത്തിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുതദേഹം കണ്ടെത്തിയത്. തൈക്കാട്ടുശേരി പതിനാലാം വാർഡ് വല്ലയിൽ ആർവി ദേവിൻ്റെ മകളും മനോജിൻ്റെ ഭാര്യയുമാണ് ജ്യോൽസ്ന.
പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം