അനുബന്ധ വാര്ത്തകള്
- മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭം: സ്വാതന്ത്രദിന സന്ദേശവുമായി മുഖ്യമന്ത്രി
- ഒടുവിൽ തിരുത്തൽ: പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയ പതാക ഉയർത്തി സിപിഎം
- സ്വാതന്ത്രദിനാഘോഷങ്ങൾക്ക് തുടക്കം, വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി
- വാക്സിന് സ്വീകരിക്കുകയാണ് പ്രധാനം: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
- ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഇന്ത്യക്ക് പുറമേ ഈ അഞ്ചുരാജ്യങ്ങളും
സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രിയും കളക്ടറും പോലീസ് മേധാവിയും വനിതകൾ
പത്തനംതിട്ട: ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പത്തനംതിട്ട ജില്ലയിലെ ആഘോഷം വേറിട്ട് നിൽക്കുന്നു. പതാക ഉയർത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജ് എത്തിയപ്പോൾ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.ഐയ്യരും ജില്ലാ പോലീസ് മേധാവി ആർ.നിഷാന്തിനിയും സന്നിഹിതരായിരുന്നു.
മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തൽ കഴിഞ്ഞതിനെ തുടർന്ന് പരേഡ് പരിശോധിച്ചു. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന നാം ഈ ഘട്ടത്തിൽ കോവിഡ്നെതിരെ ശക്തമായ സ്വയം പ്രതിരോധം തീർക്കണം എന്നത് അനിവാര്യമാണെന്നും കോവിഡിനെ ജയിക്കാൻ നാം ഓരോരുത്തരും പോരാളികൾ ആകണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തൽ കഴിഞ്ഞതിനെ തുടർന്ന് പരേഡ് പരിശോധിച്ചു. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന നാം ഈ ഘട്ടത്തിൽ കോവിഡ്നെതിരെ ശക്തമായ സ്വയം പ്രതിരോധം തീർക്കണം എന്നത് അനിവാര്യമാണെന്നും കോവിഡിനെ ജയിക്കാൻ നാം ഓരോരുത്തരും പോരാളികൾ ആകണമെന്നും മന്ത്രി പറഞ്ഞു.
അടുത്ത ലേഖനം