അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന നയപ്രഖ്യാപനം: തമിഴ്നാട് കോടതിയിലേക്ക്
- പാഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവര്ണ്ണര്ക്കുണ്ടെന്നും സര്‍ക്കാര്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ബിജെപി
- രാജ്യത്തെ ഞെട്ടിച്ച 2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസ്: 39 പേര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി
- അഹമ്മദാബാദ് സ്ഫോടനക്കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു
- ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന് എംഎല്‍എ പിവി ശ്രീനിജന്: ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ പട്ടിയെപോലെ തല്ലിച്ചതച്ചെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍
വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേവിട്ടു
വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേവിട്ടു. ആലപ്പുഴ കായംകുളം സ്വദേശികളായ രമേശന്(38), പ്രമോദ്(42) എന്നിവരെയാണ് കോടതി വെറുതേവിട്ടത്. 2014 ഒക്ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ കരച്ചില് കേട്ട് നാട്ടുകാരാണ് പ്രതികളെ പിടികൂടുന്നത്. ആദ്യം ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു.
അടുത്ത ലേഖനം