അനുബന്ധ വാര്‍ത്തകള്‍
- റഷ്യ മിലിറ്ററി ഓപ്പറേഷന് ആരംഭിച്ചു: ഇതില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ അവര്‍ ഇതുവരെ നേരിടാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പുടിന്
- ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് റഷ്യന്‍ എംബസി
- യുക്രെയ്ൻ-റഷ്യ പ്രതിസന്ധി 242 വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു
- രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന് സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു
- റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ റഷ്യൻ പാർലമെന്റിന്റെ അനുമതി, സേനാനീക്കത്തിന് ഒരുങ്ങുമോ പുടിൻ?
റഷ്യ എന്തിനും തയ്യാറെന്ന് പുടിന്; ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി യുക്രൈന്
യുക്രൈനിനെതിരായ യുദ്ധപ്രഖ്യാപനം നടത്തി റഷ്യ. റഷ്യ എന്തിനും തയ്യാറെന്ന് പ്രസിഡന്റ് വ്ളാദമീര്‍ പുടിന് പറഞ്ഞു. ഡോണ്ബോസിലേക്ക് കടക്കാനാണ് പുടിന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം യുക്രൈന് ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്.
യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് 15കിലോമീറ്റര്‍ അകലെ രണ്ടുലക്ഷം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. വിഷയത്തില്‍ നാറ്റോയും അമേരിക്കയും എന്താണ് ചെയ്യുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.