അനുബന്ധ വാര്‍ത്തകള്‍
- ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്‌തു
- ബുച്ചയിലെ കൂട്ടക്കൊല, ബലാത്സംഗങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ
- റഷ്യൻ അധിനിവേശം: ബുച്ചയിൽ നടന്നത് കൂട്ടക്കുരുതിയെന്ന് സെലൻസ്കി
- യുക്രൈന്‍ 30കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച് അമേരിക്ക
- അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി
യുക്രെയ്‌നിലെ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റ് ആക്രമണം, 30 മരണം, നൂറിലധികം പേർക്ക് പരിക്ക്
കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. മുപ്പതോളം പേർ അക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
സിവിലിയൻമാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷന് നേർക്കാണ് അക്രമണം നടന്നത്. അതേസമയം, ആക്രമണത്തെ കുറിച്ചും മരണസംഖ്യയേക്കുറിച്ചും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.