അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന് ആരംഭം കുറിച്ച ചൈന 70-ാം സ്ഥാനത്ത്; അമേരിക്കയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 205578 പേര്‍ക്ക്
- അടുത്തവര്‍ഷം പകുതിയോടെ പത്തോളം കൊവിഡ് വാക്സിനുകള്‍ ലഭ്യമാകുമെന്ന് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍
- കൊവിഡ് വാക്സിന്റെ നിര്‍മാണം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും
- ഒരുമാസം കൊണ്ട് കൊവിഡ് വാക്സിന് വിതരണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി സജ്ജം
- സ്മാർട്ട്ഫോൺ ഉപയോഗിയ്ക്കുന്ന എല്ലാവരും അറിഞ്ഞിരിയ്ക്കണം 'നോമോഫോബിയ' എന്ന പ്രശ്നത്തെക്കുറിച്ച് !
ആറുമാസത്തിനുള്ളില്‍ പത്തോളം വാക്സിനുകള്‍ ലഭ്യമാകും: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍
അടുത്തവര്‍ഷം പകുതിയോടെ പത്തോളം കൊവിഡ് വാക്സിനുകള്‍ ലഭ്യമാകുമെന്ന് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍. ഫൈസര്‍, ബയോ എന്‍ടെക്, മോഡേണ, ആസ്ട്രസെനക എന്നീ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായും വിലയുടെ കാര്യത്തില്‍ തീരുമാനമായാല്‍ കൂടുതല്‍ വ്യക്തതവരുമെന്നും അറിയിച്ചു. എന്നാല്‍ വാക്സിനുകള്‍ക്ക് പേറ്റന്റ് ലഭ്യമാകണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊവിഡ് വാക്സിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന്റെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.