അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമർദ്ദം രൂപപ്പെടുന്നു, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണം, കാര്യങ്ങൾ സൂക്ഷ്മമായി നിരിക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി
- 12 പേർ മുടിവെട്ടാനെത്തി, ആറുപേർ മടങ്ങിയത് കൊവിഡ് ബാധിതരായി, മധ്യപ്രദേശിൽ ഗ്രാമം പൂർണമായി അടച്ചു
- കൊവിഡ് 19: മരണം 2,06,736, രോഗബാധിതർ 30 ലക്ഷത്തിലേയ്ക്ക്
- നാട്ടിലെത്തണം, ഞായറാഴ്ച അർധരത്രിമുതൽ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 1,47000 പേർ
- ലോക്ഡൗൺ നിട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിങ് ഇന്ന്
ഓസോൺ പാളിയിൽ 10 കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടന്ന വലിയ സുഷിരം അടഞ്ഞു
ഭൂമിയിലെ ജീവജാാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി ഓസോൻ പാളിയിൽ രൂപപ്പെട്ട ഏറ്റവും വലിയ സുഷിരം അടഞ്ഞതായി റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ പദ്ധതിയായ കോപ്പർനിക്കസ് മോണിറ്ററിങ് സർവീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 10 കിലോമീറ്റർ വിസ്തൃതിയുള്ളതായിരുന്നു സുഷിരം.
ആർട്ടിക് മേഖലയ്ക്ക് മുകളിലായിരുന്നു ഈ വലിയ സുഷിരം രൂപ്പെട്ടത്. ഇത് വലുതായി ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ എത്തിയിരുന്നു എങ്കിൽ ഗുരുതമായ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. സുഷിരം അടഞ്ഞതായി മാർച്ചിലാണ് കണ്ടെത്തിയത്. എന്നാൽ കൊവിഡ് 19 ലോക്‌ഡൗണുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആ ഭാഗത്ത് തണുത്ത വായു എത്തിയതാണ് സുഷിരം മൂടാൻ കാരണം എന്നും വിദഗ്ധർ പറയുന്നു.