പ്രതിരോധവും മോഡിക്ക് തന്നെ, മൊത്തം 45 മന്ത്രിമാര്‍

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 26 മെയ് 2014 (15:41 IST)
പ്രതിരോധവകുപ്പ് തന്‍റെ കൈവശം തന്നെ വയ്ക്കാനുള്ള നിര്‍ണായകതീരുമാനമെടുത്ത് നരേന്ദ്രമോഡി. മൊത്തം 45 മന്ത്രിമാരാണ് നരേന്ദ്രമോഡി മന്ത്രിസഭയില്‍ ഉണ്ടാവുക. ഇതില്‍ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 10 സഹമന്ത്രിമാരും ഉള്‍പ്പെടുന്നു. 24 കാബിനറ്റ് മന്ത്രിമാരില്‍ ആറുപേര്‍ വനിതകളാണെന്നതും പ്രത്യേകതയാണ്.

കാബിനറ്റ് മന്ത്രിമാര്‍

നരേന്ദ്ര ദാമോദര്‍ദാസ് മോഡി
രാജ്നാഥ്‌ സിംഗ്
സുഷമാ സ്വരാജ്‌
അരുണ്‍ ജെയ്റ്റ്‌ലി
വെങ്കയ്യ നായിഡു
നിതിന്‍ ഗഡ്കരി
ഹര്‍ഷ്‌ വര്‍ധന്‍
സ്മൃതി ഇറാനി
ഉമാ ഭാരതി
നജ്മ ഹെപ്‌തുള്ള
രവിശങ്കര്‍ പ്രസാദ്‌
ഹര്‍ഷിംറാത്‌ കൗര്‍
ജൂവല്‍ ഒറാന്‍
നരേന്ദ്രസിംഗ് ടോമര്‍
താവര്‍ചന്ദ്‌ ഗെഹ്‌ലോട്ട്‌
രാധാ മോഹന്‍ സിംഗ്
സദാനന്ദ ഗൗഡ
രാം വിലാസ്‌ പാസ്വാന്‍
ഗോപിനാഥ്‌ മുണ്ടെ
കല്‍രാജ്‌ മിശ്ര
മനേക ഗാന്ധി
അനന്ത്‌കുമാര്‍
അശോക്‌ രാജു
ആനന്ദ്‌ ഗീഥെ

സ്വതന്ത്ര പദവിയുള്ള സഹമന്ത്രിമാര്‍

നിര്‍മല സീതാരാമന്‍
ജനറല്‍ വി കെ സിംഗ്
ധര്‍മേന്ദ്ര പ്രധാന്‍
പീയുഷ്‌ ഗോയല്‍
ജിതേന്ദ്ര സിംഗ്
സന്തോഷ്‌ ഗാംഗ്വാര്‍
ശ്രീപഥ്‌ നായിക്‌
സര്‍ബനന്ദ സോനോവാള്‍
പ്രകാശ്‌ ഝാവദേകര്‍
റാവു ഇന്ദ്രജിത്‌

സഹമന്ത്രിമാര്‍

സഞ്ജീവ്‌ കുമാര്‍
വിഷ്ണുദേവ്‌
സുദര്‍ശന്‍ ഭഗത്‌
ജി എം സിദ്ദേശ്വര
മനോജ്‌ സിന്‍ഹ
കിരണ്‍ റിജ്ജു
കിഷന്‍പാല്‍ ഗുജ്ജര്‍
റാവു സാഹിബ്‌ ധാന്‍വേ
ബാല്യാന്‍ മാന്‍സുഖ്ഭായ്‌ ബസ്വാ
ഉപേന്ദ്ര കുഷ്‌വാ
പൊന്‍ രാധാകൃഷ്ണന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :