അനുബന്ധ വാര്‍ത്തകള്‍
- ലൈംഗിക ബന്ധത്തിനിടെ കമിതാക്കളുടെ ശരീരത്തിലേക്ക് സൂപ്പര്‍ ഗ്ലൂ ഒഴിച്ച് മന്ത്രവാദി; മൃതദേഹം കണ്ടെത്തിയത് ശരീരങ്ങള്‍ ഒട്ടിപ്പിടിച്ച നിലയില്‍, അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് !
- മയക്കുമരുന്ന് ഉപയോഗം എതിർത്തു, അച്ഛനെയും അമ്മയേയും അടക്കം കുടുംബത്തിലെ 4 പേരെ യുവാവ് കൊലപ്പെടുത്തി
- ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും
- വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി ലഹരിക്ക് അടിമയായ യുവാവ്
- ഡല്‍ഹിയില്‍ വായുമലിനീകരണം കുറയുന്നു
പഞ്ചാബില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു
നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. പഞ്ചാബിലെ ജലന്തറില്‍ ആണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലു സ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ലതര്‍ കോംപ്ലക്സ് റോഡില്‍ തടഞ്ഞുനിര്‍ത്തി വിലാസം ചോദിക്കുന്നു എന്ന വ്യാജനെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.
22നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകള്‍ ചേര്‍ന്നാണ് യുവാവിനെ കാറില്‍ കയറ്റിയത്. തന്നെ അബോധാവസ്ഥയിലാക്കിയെന്നും നാല് യുവതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നും ഇയാള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പിന്നീട് അവശനായ യുവാവിനെ റോഡില്‍ യുവതികള്‍ ഉപേക്ഷിക്കുകയായിരുന്നു.