അനുബന്ധ വാര്‍ത്തകള്‍
- കെ സുധാകരനെ വിമർശിച്ചത് എന്റെ പിഴവ്: ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ
- വാക്സിനെടുത്തവരില്‍ പാര്‍ശ്വഫലം കാണുന്നത് 1,150 പേരില്‍ ഒരാള്‍ക്ക് വീതം
- രാജ്യത്ത് 18വയസിനു മുകളിലുള്ള 21.4 ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതായി സീറോ സര്‍വേ
- രക്തസാക്ഷി ദിനാചാരണത്തില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
- ഒടുവിൽ അത് സംഭവിച്ചു; ബുമ്രയ്ക്ക് ഇന്ത്യയിൽ അരങ്ങേറ്റം, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് മത്സരം
ഇന്ത്യയില്‍ അനുമതിക്കായി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു
ഇന്ത്യയില്‍ അടിയന്തര ഉപോയഗത്തിനുള്ള അനുമതിക്കായി അമേരിക്കന്‍ വാക്സിന് നിര്‍മാതാക്കളായ ഫൈസര്‍ ബയോടെക് സമര്‍പ്പിച്ച അപേക്ഷ കമ്പനി പിന്‍വലിച്ചു. ഇന്ത്യയില്‍ വാക്സിന് അനുമതിക്കായി ആദ്യം അപേക്ഷ നല്കിയ കമ്പനി ഫൈസര്‍ ആയിരുന്നു.
ഫൈസര്‍ ഇന്ത്യയില്‍ പരിശോധന നടത്തിയിരുന്നില്ല. മറ്റുരാജ്യങ്ങളില്‍ നടത്തിയ വിവരങ്ങളാണ് അപേക്ഷയോടൊപ്പം നല്‍കിയിരുന്നത്. ബുധനാഴ്ച അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് അപേക്ഷ പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ഫൈസര്‍ തീരുമാനം എടുത്തത്. ഡ്രഗ് കണ്ട്രോളര് ഓഫ് ഇന്ത്യ ആശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷിക്കുമെന്ന് ഫൈസര്‍ അറിയിച്ചു.