അനുബന്ധ വാര്‍ത്തകള്‍
- ഹിജാബ് ഇസ്ലാമിലെ ഒഴിവാക്കാനാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ
- ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബിന് വിലക്ക്: ഉത്തരവുമായി കർണാടക സർക്കാർ
- ഹിജാബ് വിവാദം: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ: ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി
- മതം പറയാൻ പണ്ഡിതരുണ്ട്: ഗവർണർ അഭിപ്രായം പറയേണ്ടെന്ന് മുസ്ലീം ലീഗ്
- ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ചില്ല: കുടകിൽ 30 വിദ്യാർത്ഥിനികളെ തിരിച്ചയച്ചു
നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല
നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല. കര്‍ണാടക വിജയപുരയിലെ കോളേജ് അധികൃതരാണ് തടഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിജാബും കാവി സ്കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്നമാണെന്ന് അധ്യാപകര്‍ പറയുന്നു.
അതേസമയം ഹിജാബ് നിരോധിച്ചതില്‍ കോടതിയില്‍ വാദം തുടരുകയാണ്.