അനുബന്ധ വാര്‍ത്തകള്‍
- നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ വീണ്ടും സുലഭം
- ലിനി മരിച്ചപ്പോൾ വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ആശ്വാസ വാക്കുപോലും പറഞ്ഞിട്ടില്ല, കുടുംബാംഗത്തെ പോലെ കൂടെ നിന്നത് ശൈലജ ടീച്ചർ
- ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ പ്ലാസ്മ തറാപ്പിയ്ക്ക് വിധേയനാക്കി, 24 മണിക്കൂർ നിരീക്ഷണത്തിൽ
- ഗാല്‍വാനില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടിരൂപ ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍
- ചൈന കാണിയ്ക്കുന്നത്ത് ശുദ്ധ തെമ്മാടിത്തം, ഇന്ത്യൻ അതിർത്തി സംഘർഷഭരിതമാക്കിയത് ചൈനീസ് സേനയെന്ന് അമേരിക്ക
കശ്മീരില്‍ എട്ടുതീവ്രവാദികളെ സൈന്യം വധിച്ചു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് ഇരുപതിലധികം തീവ്രവാദികള്‍
കശ്മീരില്‍ എട്ടുതീവ്രവാദികളെ സൈന്യം വധിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെയാണ് എട്ടുതീവ്രവാദികള് കൊല്ലപ്പെടുന്നത്. ഇതില്‍ രണ്ടു തീവ്രവാദികള്‍ പാംപോറില്‍ പള്ളിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ണര് വാതകം പ്രയോഗിച്ച് പള്ളിയില്‍ നിന്ന് പുറത്തിറക്കിയാണ് വധിച്ചത്. ഇവരെകൂടാതെ പാംപോറില്‍ മൂന്നുതീവ്രവാദികള് കൂടി കൊല്ലപ്പെട്ടു.
പള്ളിക്കുള്ളില്‍ സ്ഫോടകവസ്തുക്കളോ തോക്കോ ഉപയോഗിച്ചില്ലെന്ന് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപതിലധികം തീവ്രവാദികളാണ് കൊല്ലപ്പെടുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്ന സമയത്താണ് നുഴഞ്ഞുകയറ്റവും രൂക്ഷമാകുന്നത്.