അറബിക്കല്യാണം: പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കും

PRO


ഒരോ ക്ലാസ് മുറികളിലും കയറിയിറങ്ങിയ ശേഷമാണ് തന്നെ അറബി തെരെഞ്ഞെടുത്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ കുടുംബം രക്ഷപ്പെടാനുള്ള പോംവഴിയാണെന്ന് പറഞ്ഞ് അനാഥാലയം അധികൃതര്‍ പ്രലോഭിപ്പിച്ചു.

ഇനി അനാഥാലയത്തില്‍ താമസിപ്പിക്കില്ലെന്ന് പറഞ്ഞ് ഭീഷണി പെടുത്തി. തന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചതുകാരണം വേറെ വഴിയില്ലാത്തതിനാല്‍ വിവാഹത്തിനു സമ്മതിച്ചു.15 ദിവസങ്ങളോളം വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി ഒരുമിച്ച് താമസിച്ചു.

ഈ സമയങ്ങളില്‍ നിര്‍ബന്ധിച്ചും ഭീഷണിപെടുത്തിയും പലപ്പോളായി ബലാത്സംഗം ചെയ്തു. ജൂണ്‍ മുപ്പതിന് തന്നോടൊന്നും പറയാതെ അനാഥാലയത്തില്‍ തിരിച്ചെത്തിച്ച് വിദേശത്തേക്ക് പോയതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

കോഴിക്കോട്| WEBDUNIA|
ഒരോ ക്ലാസ് മുറിയിലും കയറിയിറങ്ങി അറബിയുടെ തെരഞ്ഞെടുപ്പ്
സംഭവം വിവാദമായതോടെ പതിനാറ് വയസ് തികഞ്ഞാല്‍ മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാമെന്ന സര്‍ക്കുലര്‍ അന്ന് നിലവിലുണ്ടായിരുന്നെന്നും അനാഥാലയം അധികൃതര്‍ വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :