അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടി
- ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടു, വീണ്ടും മഴയ്ക്ക് സാധ്യത
- തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു
- പത്തനംതിട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: 20തോളം പേര് ആശുപത്രിയില്‍
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മഴ ലഭിക്കും
നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കിയ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു
നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കിയ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വര്‍ഷത്തേക്കാണ് സസ്പെന്ഷന്.
നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും ആണ് സുജന്‍ തട്ടിയെടുത്തത്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടില്‍ കുടുംബത്തോടെ താമസിച്ചായിരുന്നു തട്ടിപ്പ് . അവിവാഹിതയാണ് ഇവര്‍. 78 വയസുണ്ട്.