അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി
- അത്രക്കങ്ങോട്ട് ഫോക്കസ് ചെയ്യേണ്ട: സ്ത്രീ ആരാധകരെ ഫോക്കസ് ചെയ്യുന്ന ക്യാമറകൾക്ക് ഫിഫയുടെ നിർദേശം
- ഓർത്തഡോക്സ് സഭയിലെ പീഡനം: ഒരു വൈദികൻ കൂടി അറസ്റ്റിലായി
- ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്, പക്ഷേ അഭിമന്യുവിന്റെയും അർജുന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല!
- ആ സമയമെത്തി; മുഖ്യമന്ത്രിയെ കണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചു
ഓർത്തഡോക്സ് സഭയിലെ പീഡനം: അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു
തിരുവല്ല: കുംബസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷന സംഘം. ജോൺസൺ വി മാത്യുവാണ് കുറ്റം സമ്മതിച്ചത്. സ്ത്രീത്വത്തെ അപമനിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ട കുറ്റം.
കാറിനുള്ളിൽ വച്ച് യുവതിയോട് മോഷമായി പെരുമാറിയതായും, അശ്ലീല സന്ദേശങ്ങൾ അയച്ചതായി ഇയാൾ അന്വേഷന സംഘത്തോട് സമ്മതിച്ചു. വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചുള്ള ചോദ്യം ചെയ്യലിലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
അടുത്ത ലേഖനം