അനുബന്ധ വാര്‍ത്തകള്‍
- ബിഎഡിനെന്നും പറഞ്ഞ് ജോളി ഒരു വർഷം വീട്ടിൽ നിന്നും പോയത് എങ്ങോട്ട്? അതും കുഞ്ഞിനെ ഉപേക്ഷിച്ച്? - ഞെട്ടിക്കുന്ന വിവരങ്ങൾ
- മൃതദേഹാശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തും; റോജോയെ വിളിച്ചുവരുത്തും
- ജോളിക്ക് പെൺകുട്ടികളെ വെറുപ്പ്, രണ്ട് തവണ ഗർഭഛിദ്രം നടത്തി
- ജോളിയുടേത് വഴിവിട്ട ജീവിതമായിരുന്നുവെന്ന് ഷാജു പറഞ്ഞിരുന്നു: സുഹൃത്തിന്റെ വെളിപ്പെടുത്തൽ
- ജോളി എൻ ഐ ടിയിലെ പ്രൊഫസറല്ലെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു; പള്ളി വികാരിയുടെ വെളിപ്പെടുത്തൽ
ജോളിയുടെ ഫോൺരേഖ പരിശോധിച്ച് പൊലീസ്; ഏറ്റവും കൂടുതൽ വിളിച്ചത് സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരനെ; നിർണ്ണായ വഴിത്തിരിവിലേക്ക്
കേസിൽ ജോളിയുടെ ഫോൺരേഖ പരിശോധിച്ചതോടെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.
കൊലപാതക പരമ്പരയുടെ അന്വേഷണം തുടങ്ങിയത് മുതൽ ജോളി ഏറ്റവും കൂടുതൽ വിളിച്ചത് സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെയെന്ന് പോലീസ്. കേസിൽ ജോളിയുടെ ഫോൺരേഖ പരിശോധിച്ചതോടെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. ജോൺസനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
തിരുപ്പൂരിൽ ജോലി ചെയ്യുന്ന കൂടത്തായി സ്വദേശിയാണ് ജോൺസൺ. പോലീസ് ഫോൺരേഖകൾ പരിശോധിച്ചപ്പോളാണ് ജോളി ഫോണിൽ ജോൺസനുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടുവെന്ന് വ്യക്തമായത്.