അനുബന്ധ വാര്‍ത്തകള്‍
- ബാലികയെ പീഡിപ്പിച്ച വയോധികനു 27 വർഷം കഠിനത്തടവ്
- പോക്സോ കേസിൽ 53 കാരനെ പോലീസ് പിടികൂടി
- യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസുകാരനെതിരെ കേസ്
- ബാലികയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് പത്ത് വർഷം കഠിനത്തടവ്
- വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് കാഴ്ച്ച വച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
ബാലികയെ പീഡിപ്പിച്ച വയോധികനു 27 വർഷം കഠിനത്തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വയോധികനു കോടതി 27 വർഷത്തെ കഠിനതടവ് വിധിച്ചു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴുപ്പിള്ളിക്കര വലിയകത്ത് സൈഫുദ്ദീൻ എന്ന 77 കാരനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഠിനതതടവിനൊപ്പം ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. സാക്ഷിമൊഴി വൈദ്യ പരിശോധനാ ഫലം, അതിജീവിതയുടെ മൊഴി എന്നിവ പരിഗണിച്ചാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
പീഡന വിവരം സ്‌കൂൾ അധികാരികൾ ശിശുക്ഷേമ സമിതി വഴി പോലീസിൽ അറിയിച്ചു. അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികളെടുത്തത്.
പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഠിനതതടവിനൊപ്പം ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. സാക്ഷിമൊഴി വൈദ്യ പരിശോധനാ ഫലം, അതിജീവിതയുടെ മൊഴി എന്നിവ പരിഗണിച്ചാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
പീഡന വിവരം സ്‌കൂൾ അധികാരികൾ ശിശുക്ഷേമ സമിതി വഴി പോലീസിൽ അറിയിച്ചു. അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികളെടുത്തത്.