അനുബന്ധ വാര്‍ത്തകള്‍
- സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ
- ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
- വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന
- ഹേമ കമ്മീഷൻ: ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്, പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും
കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ പി കുമാരന് നായരുടെ മകന് എം മണികണ്ഠനാണ് മരിച്ചത്. 38 വയസായിരുന്നു. രണ്ടാഴ്ചയോളം കാസര്‍ഗോഡ് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
മുംബൈയില്‍ സഹോദരനൊപ്പം ജോലി ചെയ്യുകയായിരുന്ന മണികണ്ഠന് പനി ബാധിച്ചാണ് നാട്ടിലെത്തിയത്. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.