അനുബന്ധ വാര്‍ത്തകള്‍
- അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തി കാകാമുകൻ, തെളിവ് നശിപ്പിയ്ക്കാൻ ഉപ്പിട്ട കുഴിയിൽ മൃതദേഹം മൂടി. ഫോൺ ട്രക്കിൽ ഉപേക്ഷിച്ചു
- ഫ്രീസറിനുള്ളിൽ ഒട്ടിച്ചേർന്ന നിലയിൽ യുവതികളുടെ മൃതദേഹങ്ങൾ, യുവവ് അറസ്റ്റിൽ
- പൂർണ ഗർഭിണിയായ യുവതി ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് കോമയിലായി, സിസേറിയന് ശേഷം ദാരുണാന്ത്യം
- ‘നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോവുകയാണ് ‘- കഴുത്തുമുറിക്കുന്നതിനു മുന്നേ പ്രശോഭ് സിനിയോട് പറഞ്ഞു, ചങ്ങനാശേരിയിൽ സംഭവിച്ചതിങ്ങനെ
- പെണ്‍കുഞ്ഞിനെ പ്രസവിക്കുമോ എന്ന ഭയം; യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കത്തിച്ചു
ബന്ധുവിനെ വെട്ടികൊന്നു, ദൃശ്യങ്ങൾ പാട്ടിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു
കൊല്ലം: മറുനാടൻ തൊഴിലാളിയെ സഹപ്രവർത്തകനും ബന്ധുവുമായ യുവാവ് വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പമുള്ള വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.19 വയസുകാരനായ അബ്ദുൽ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദ്ദീനെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തിന്റെ കൂടെയുള്ള ദൃശ്യങ്ങൾ ഹിന്ദി പാട്ടുകളും സംഭാഷണങ്ങളും ചേർത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ഇയാൾ ഫോണിൽ ദൃശ്യങ്ങൾ പകർത്തികൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ഇയാൽ സ്വയം കഴുത്തറുത്ത് ആതമഹത്യക്ക് ശ്രമിക്കുകയും ചെയ്തു.കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോളുള്ളത്. ആരോഗ്യം വീണ്ടെടുക്കുന്നതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കും. കൊല്ലം അഞ്ചൽ ചന്തമുക്കിലെ ഇറച്ചികടയിലെ ജോലിക്കാരായിരുന്നു ജലാലുദ്ദീനും അബ്ദുല്‍ അലിയും.