അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ
- ന്യുയോര്‍ക്കില്‍ റെക്കോഡ് പ്രതിദിന കൊവിഡ് കേസുകള്‍!
- ഒമിക്രോണിന് തീവ്രതയും രോഗലക്ഷണങ്ങളും കുറവാണെന്ന് പറയാന്‍ തെളിവുകളില്ല; യുകെ പഠനം ഇങ്ങനെ
- ഒമിക്രോണ്‍ വൈറല്‍ ഹിമപാതത്തിന് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍
- ക്ഷാമമില്ല, 11 ലക്ഷം ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
പിടിതരാതെ ഒമിക്രോണ്‍; വ്യാപനരീതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ആശങ്ക പരത്തുന്നു. രോഗവ്യാപന രീതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാപനരീതി, രോഗകാഠിന്യം, രോഗബാധിതന്റെ പ്രതിരോധശേഷിയെ എങ്ങനെ നശിപ്പിക്കും തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ വ്യക്തതയോ തെളിവോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനിതകശ്രേണി പരിശോധനയ്ക്കായി രൂപവത്കരിച്ച ലബോറട്ടറികളുടെ സംഘമായ ഇന്ത്യന്‍ സാര്‍സ്-കോവിഡ്-ജിനോമിക്സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം അറിയിച്ചു. ഒമിക്രോണ്‍ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചുവരികയാണെന്ന് കേന്ദ്രവും വ്യക്തമാക്കി.
അടുത്ത ലേഖനം