കവിതയുടെ ഉടുപ്പ്

WEBDUNIA|
നഗരത്തിന്‍റെ താളങ്ങളില്‍ പോകുന്ന കണ്ണനല്ല്ള, പൊക്കിളോളം പുതലിച്ചു പൊടിയുന്നതുവരെ/ ഒരു മരക്കഷണമെങ്കിലുമാവാം എന്നു "ശേഷിപ്പില്‍ 'പറയുന്നയാള്‍.

രണ്ടിലും ഏകാന്തത നിലനിര്‍ത്തുന്നുണ്ട്.

ഒന്നില്‍ അക്ഷമയും ക്രൗര്യവും ഉണ്ടെങ്കില്‍ രണ്ടാമത്തെതില്‍ യാത്രകളിലൂടെ വിശുദ്ധമാക്കപ്പെട്ട ബുദ്ധന്‍റെ ഊര്‍ജ്ജമാണ് നല്‍കുന്നത്.

ഒരു ആയുസ്സിനോളം പഴക്കമുള്ള ധ്വനികള്‍ സൃഷ് ടിക്കാന്‍ "തേവരപ്പാലത്തില്‍' എന്ന കവിതയ് ക്കായിട്ടുണ്ട്.

കണ്ണന്‍റെ ദൃശ്യങ്ങള്‍ നമ്മെ ചിലതൊക്കെ അനുസ് മരിപ്പിക്കുന്നുണ്ട്- - ആ അനുസ് മരണങ്ങളാവട്ടെ നമ്മുടെ ഏകാന്തതകളെ വെല്ലുവിളിക്കുന്നവയും.

റെയിന്‍ബോ ബുക് സ് പുറത്തിറക്കിയ ഉടുപ്പുകള്‍ എന്ന കവിതാസമാഹാരത്തിന് 30 രൂപയാണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :