അനുബന്ധ വാര്‍ത്തകള്‍
- ആരാണ് കൊല്ലപ്പെട്ട സിദ്ദു മൂസേവാല ? പഞ്ചാബിൽ വിട്ടൊഴിയാതെ വിവാദം
- ധോനിയേയും ഹാർദ്ദിക്കിനെയും അടക്കിയ നിർത്തിയ അവൻ സ്പെഷ്യൽ പ്ലെയർ, യുവതാരത്തെ പുകഴ്ത്തി ഇർഫാൻ പത്താൻ
- കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങി: ചിരി പടർത്തി വാർണറുടെ ഗോൾഡൻ ഡെക്ക്
- കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരബാദ്; എഴുതി തള്ളാറായിട്ടില്ല, വേണമെങ്കില്‍ പ്ലേ ഓഫില്‍ കയറാം !
- ലക്ഷ്യം കോണ്‍ഗ്രസ് വോട്ട് ബാങ്ക്; കരുതലോടെ ആം ആദ്മി, ആവര്‍ത്തിക്കുമോ പഞ്ചാബ്?
വിഐപി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കൊലപാതകം, പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ സിങ്
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മീസെവാല വെടിയേറ്റ മരിച്ച സംഭവത്തിൽ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ പറഞ്ഞു.
അതേസമയം കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നവരെ വെറുതെ വിട്ടില്ലെന്നും ജനങ്ങൾ ശാന്തത പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. പഞ്ചാബിൽ സിദ്ദു ഉൾപ്പടെ 424 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സർക്കാർ പിൻവലിച്ചത്.
വിഐപി സുരക്ഷാ പിൻവലിച്ചതിനെ പിന്നാലെ നടന്ന കൊലപാതകത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.