അനുബന്ധ വാര്‍ത്തകള്‍
- പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്ങ് സംവിധാനവും പാനിക് ബട്ടണും നിർബന്ധമാക്കി, പാനിക് ബട്ടൺ സ്ത്രീകളുടെ സീറ്റിനരികെ
- പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ? എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍, ഇനി തീരുമാനമെടുക്കേണ്ട ആഭ്യന്തര മന്ത്രാലയം
- പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്, കേരളത്തിൽ 13 നേതാക്കൾ കസ്റ്റഡിയിൽ
- കക്ഷത്തിലുള്ളത് പോകാൻ പാടില്ല, ഉത്തരത്തിലുള്ളത് വേണം താനും! മുഖ്യമന്ത്രി വിട്ട് അധ്യക്ഷനാകാനില്ലെന്ന് ഗെഹ്ലോത്
- മുംബൈയിൽ വൻ ലഹരിമരുന്ന് വേട്ട: 1725 കോടിയുടെ ഹെറോയിൻ പിടികൂടി
പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.