അനുബന്ധ വാര്‍ത്തകള്‍
- സ്വർണ്ണക്കടത്ത്: കുഞ്ഞുടുപ്പുകളിലെ ബട്ടണുകളും സ്വർണ്ണം
- വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം, ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം
- ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം, നാളെ മുതൽ പ്രൈമറി സ്കൂളുകൾ അടച്ചിടും
- ഭാര്യ മറ്റൊരാൾക്കൊപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല, വിവാഹമോചനത്തിന് കാരണമാകില്ലെന്ന് ഹൈക്കോടതി
- അമ്മായിക്ക് ചായയില്‍ മയക്കുമരുന്ന് കലക്കി നല്കി 25കാരന് പീഡിപ്പിച്ചു
ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി
ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി. നൈജീരിയന്‍ സര്‍ക്കാരുമായും ചര്‍ച്ച നടത്തി. ഗിനിയില്‍നിന്നു നേരിട്ടു നാട്ടിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയവും എംബസിയും ചര്‍ച്ച തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു.
26 അംഗ സംഘത്തില്‍ 16 പേരും ഇന്ത്യക്കാരാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന് നിലമേല്‍ സ്വദേശി വിജിത് വി.നായര്‍, കൊച്ചി സ്വദേശികളായ സാനു ജോസഫ്, മില്ട്ടന് എന്നിവരാണു മലയാളികള്‍.
അടുത്ത ലേഖനം