അനുബന്ധ വാര്‍ത്തകള്‍
- ഈ മാസം വരെ രാജ്യത്ത് 28 ലക്ഷത്തിലധികം കൊവിഡ് വാക്സിന് ഡോസുകള്‍ ഗര്‍ഭിണികള്‍ക്ക് നല്കി
- ലോകരാജ്യങ്ങളില്‍ പലതും ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഒമിക്രോണിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടില്ല!
- ബൂസ്റ്റര്‍ ഡോസ് എല്ലാവര്ക്കും ആവശ്യമില്ലെന്ന് വിദഗ്ധ ഉപദേശം
- ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന
- സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം, എൻ 95 അല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം: വീണാ ജോർജ്
എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് ഉടന്‍
എല്ലാവര്ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയില്‍ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.). അടുത്തയാഴ്ച യോഗംചേരും. നാലുമാസംവരെയാണ് ബൂസ്റ്റര്‍ ഡോസിന് പ്രതിരോധം നല്‍കാനാവുക.