അനുബന്ധ വാര്‍ത്തകള്‍
- 32,000 പേരില്ല മൂന്ന് പേർ, കേരള സ്റ്റോറിയുടെ ഡിസ്ക്രിപഷനിൽ മാറ്റം
- കേരളത്തില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമോ?സര്‍ക്കാര്‍ നിയമപദേശം നേടി
- ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സിപിഎമ്മും കോണ്‍ഗ്രസും,അവരാണ് 'ദി കേരള സ്റ്റോറി' നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്ന് അനില്‍ ആന്റണി
- വിവാദചിത്രം ദ കേരള സ്റ്റോറി തിയേറ്ററുകളിലെത്തുന്നു
- ബീച്ച് യാത്ര ഒഴിവാക്കാം; വന്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
വിവാദ ചിത്രമായ ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശനത്തിനെത്തും
വിവാദ ചിത്രമായ ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശനത്തിനെത്തും. രണ്ടുമണിക്കൂര്‍ പത്തൊന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സര്‍ ബോഡിന്റെ നിര്‍ദേശമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ചിത്രത്തിന് നേരത്തേതന്നെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നില്‍കിയ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. കേരളത്തില്‍ 21 തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്.