അനുബന്ധ വാര്‍ത്തകള്‍
- കുമളിയില്‍ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പഭക്തന്മാരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം ധനസഹായം നല്കി
- മീൻപിടിക്കാനിറങ്ങിയ ആൾ കുളത്തിൽ മുങ്ങിമരിച്ചു
- കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര് മരിച്ചു
- ശബരിമലയില്‍ കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം
- ശബരിമലയില്‍ തിരക്ക് തുടരുന്നു; ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത് 84483 പേര്
കാൽനടയായി ശബരിമലയ്ക്ക് പോയ ആൾ ആറ്റിൽ മുങ്ങിമരിച്ചു
കല്ലറ: കാൽനടയായി ശബരിമലയ്ക്ക് പോയ സംഘത്തിലെ യുവാവ് അച്ചൻകോവിൽ ആറ്റിൽ മുങ്ങിമരിച്ചു. ഭരതന്നൂർ ലെനിൻകുന്നു തേക്കിന്കാര വീട്ടിൽ രാധയുടെ മകൻ മണിക്കുട്ടൻ എന്ന 34 കാരനാണ് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കൈപ്പട്ടൂർ അമ്മന്കോവിലിനു സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങവേ കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസികളും പോലീസും നടത്തിയ തെരച്ചിലിൽ നാലരയോടെ മണിക്കുട്ടന്റെ മൃതദേഹം കണ്ടെടുത്തു.
ഡിസംബർ ഇരുപത്തഞ്ചിനാണ് മണിക്കുട്ടൻ നാല് ശുർഹത്തുക്കൾക്കൊപ്പം കാൽനടയായി ശബരിമലയ്ക്ക് പോയത്. മരപ്പണിക്കാരനാണ് മണിക്കുട്ടൻ.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കൈപ്പട്ടൂർ അമ്മന്കോവിലിനു സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങവേ കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസികളും പോലീസും നടത്തിയ തെരച്ചിലിൽ നാലരയോടെ മണിക്കുട്ടന്റെ മൃതദേഹം കണ്ടെടുത്തു.
ഡിസംബർ ഇരുപത്തഞ്ചിനാണ് മണിക്കുട്ടൻ നാല് ശുർഹത്തുക്കൾക്കൊപ്പം കാൽനടയായി ശബരിമലയ്ക്ക് പോയത്. മരപ്പണിക്കാരനാണ് മണിക്കുട്ടൻ.
അടുത്ത ലേഖനം