അനുബന്ധ വാര്‍ത്തകള്‍
- യുക്രെയ്ൻ-റഷ്യ സംഘർഷം: സെൻസെക്സിൽ 984 പോയന്റ് നഷ്ടം
- സ്മോൾ ക്യാപ് ഓഹരികളിൽ 2 ശതമാനം തകർച്ച, സെൻസെക്സ് 150 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
- യുദ്ധഭീതി വിട്ടൊഴിയാതെ വിപണി, മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു
- 105 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് ക്ലോസ് ചെയ്തു, അദാനി ഗ്രീനിൽ 6% നേട്ടം
- ബാങ്ക്, മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: അവസാന മണിക്കൂറിൽ സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
വില്പന സമ്മർദ്ദത്തിൽ ആറാം ദിവസവും വിപണി, നിഫ്റ്റി 17,000ത്തിൽ
നേട്ടത്തോടെ തുടങ്ങിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവിൽ ആറാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോള തലത്തിലുണ്ടായ സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.
സെന്‍സെക്സ് 68.62 പോയന്റ് നഷ്ടത്തില്‍ 57,232.06ലും നിഫ്റ്റി 28.90 പോയന്റ് താഴ്ന്ന് 17,063.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം റിയാല്‍റ്റി സൂചിക മികച്ച നേട്ടമുണ്ടാക്കി. 3ശതമാനമാണ് സൂചിക കുതിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അടുത്ത ലേഖനം