നഷ്ടപ്രണയത്തിന്‍റെ കഥ

IFMIFM
യാത്രക്കിടെ താന്‍ പഴയ ചാള്‍‌സാണെന്നും എലീസ എവിടെയാണെന്നുമൊക്കെ അവരോട് ചോദിക്കണമെന്ന് ചാള്‍‌സിനുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.പള്ളിയിലെത്തിയ അവര്‍ക്കൊപ്പം ചാള്‍സും മഴ വകവെയക്കാതെ നടന്നും. അവര്‍ സെമിത്തേരിയിലെത്തി.

ഒരു കല്ലറയ്ക്കു സമീപമെത്തിയ അവര്‍ ആ പൂച്ചെണ്ട് കല്ലറയ്ക്കു മുകളില്‍ വച്ച് വിതുമ്പി. കല്ലറയില്‍ കൊത്തിയിരിക്കുന്ന പേരിലേക്ക് ചാള്‍സ് കണ്ണോടിച്ചു. എലീസ.....ചാള്‍സിന് പെട്ടെന്നു തന്‍റെ ശരീരത്തിലേക്കു എന്തോ മിന്നല്‍ പ്രവഹിച്ചതു പോലെ തോന്നി....ആ കല്ലറയ്ക്കു സമീപം പ്രത്യേകം ഉണ്ടാക്കിയ കൂടില്‍ ചാള്‍സ് നല്‍കിയ ആയിരം കടലാസു പുഷ്പങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു....

ക്യാന്‍സര്‍ ബാധിതയായിരുന്നു എലീസ. ചാള്‍സിന് നല്ലൊരു ജീവിതം ലഭിക്കാനായാണ് എലീസ കള്ളം പറഞ്ഞ് ചാള്‍സിന്‍ നിന്നകന്നത്. പക്ഷെ ചാള്‍സ് അതറിഞ്ഞിരുന്നില്ല. ..

WEBDUNIA|
ഇതു തികച്ചും ഒരു സാങ്കല്പിക കഥയായി നിങ്ങള്‍ക്ക് തോന്നിയോ. എവിടെയൊക്കെയോ ഇതില്‍ യഥാര്‍ത്ഥ്യത്തിന്‍റെ അംശങ്ങളില്ലെ. നിങ്ങള്‍ക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടൊ?.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :