PRO | PRO |
കേരളീയ സമൂഹം നാരായണഗുരുവിനെ പഠിച്ചില്ല. ജിദ്ദു കൃഷ്ണമൂര്‍ത്തിയെയും ഓഷോയെയും നാം വായിക്കുന്നു. ‘മനുഷ്യന്‍ ഒരു ജാതിയാണ്’ എന്നു പറയേണ്ട സാമൂഹ്യ സാഹചര്യത്തിലൂടെ ജിദ്ദു കടന്നുപോയിരുന്നില്ല. ആ ആവശ്യം നാരായണഗുരുവിനുണ്ടായിരുന്നു. സാമൂഹ്യമായി ഒരു ആവശ്യത്തോട് പ്രതികരിക്കാന്‍ നാരായണഗുരു ബാധ്യസ്ഥനായിരുന്നു. നമ്മുടെ ആവശ്യത്തോട് പ്രതികരിച്ചവരെ നാം കയ്യൊഴിഞ്ഞു. മുറ്റത്തെ മുല്ലകളുടെ മണമില്ലായ്മ - വിനയചൈതന്യ കുറ്റപ്പെടുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |