ഡല്‍ഹി കൂട്ടമാനഭംഗം; മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് ഒരു വയസ്

PTI
ഡിസംബര്‍ 29ന് പെണ്‍കുട്ടി ലോകത്തോട് വിട പറഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മസ്തിഷ്‌ക ക്ഷതവുമായിരുന്നു മരണകാരണം. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നു. ഇതില്‍ ഒന്നാം പ്രതി രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

ഡല്‍ഹി| WEBDUNIA|
പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. തികച്ചും സ്ത്രീപക്ഷമായ വിധിയെന്നാണ് പ്രതികള്‍ക്കുള്ള ശിക്ഷയെ രാജ്യമൊന്നടങ്കം വിശേഷിപ്പിക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :