പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളെ ദത്തപുത്രിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി - അഴുകിയ ശരീരത്തിന്റെ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ പെര്‍ഫ്യൂം അടിച്ചു - ക്രൂരമായ കൊലപാതകം നടത്തിയത് പതിനഞ്ചാം വയസില്‍

പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം

murder , police  , arrest , lovers ,  മാതാപിതാക്കളെ കൊന്നു , കാമുകന്‍ , കാമുകി , പൊലീസ് , അറസ്‌റ്റ് , ദത്തപുത്രി
വഡോദര| jibin| Last Modified ബുധന്‍, 13 ജൂലൈ 2016 (18:25 IST)
പ്രണയത്തെ എതിര്‍ത്ത വളര്‍ത്തു മാതാപിതാക്കളെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തിയ പ്രമാധമായ കേസില്‍ കാമുകനായ സപന്‍ പുരാനിക്കിന് ജീവപര്യന്തം തടവ്. പെണ്‍കുട്ടിയുടെ കേസ് ജൂവനൈല്‍ കോടതിക്ക് കൈമാറി.

2014 ആഗസ്‌ത് മൂന്നിന് മഞ്ജുള്‍പൂര്‍ പ്രദേശത്തെ തിരുപ്പത്തി സൊസൈറ്റിയിലെ ബംഗ്ലാവിലാണ് നാടിനെ നടുക്കിയ
കൊലപാതകം നടന്നത്. ശ്രീഹരി വിനോദ് എന്ന 63 മൂന്നുകാരനും സ്‌നേഹ എന്ന 60 കാരനുമാണ് കൊല്ലെപ്പെട്ടത്.

പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അന്ന് പതിനഞ്ച് വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് മയക്കു മരുന്ന നല്‍കി മയക്കി കിടത്തിയ ശേഷം കാമുകനുമൊത്ത് തലയണയുപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ശേഷം പെണ്‍കുട്ടി കാമുകനായ സപനുമൊത്തായിരുന്നു താമസം. ഈ സമയം മറവ് ചെയ്യാതിരുന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ചെയ്‌തതോടെ
സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വീടിന്റെ പൂട്ട് തകര്‍ത്ത്
ഉള്ളില്‍ കയറി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.


കാമുകനുമായി വിവാഹത്തിന് സമ്മതിക്കാതെ എപ്പോഴും പഠിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറയുകയും ചെയ്‌തു. മക്കളില്ലാത്ത ദമ്പതികള്‍ ഒരു വയസുള്ളപ്പോഴാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹത :  കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...