അനുബന്ധ വാര്‍ത്തകള്‍
- ‘എനിക്ക് മരിക്കണം, എന്നെ ഒന്ന് കൊന്ന് താ’ - ബോധം വീഴുമ്പോഴെല്ലാം അജാസ് ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രം !
- 24 മണിക്കൂറും മൊബൈലിൽ കളി, അമ്മ ഫോൺ പിടിച്ച് വാങ്ങിയതിന് ജീവനൊടുക്കി വിദ്യാർത്ഥി
- ഭക്ഷണം കഴിച്ച് സൌമ്യയെ കാണാനെത്തി, കാറിടിച്ച് വീഴ്ത്തിയ ശേഷം നടുറോഡിൽ തർക്കം; സൌമ്യയെ ഓടിച്ചിട്ട് വെട്ടുകയായിരുന്നുവെന്ന് സാക്ഷി മൊഴി
- മെട്രോ സ്റ്റേഷന്റെ എസ്കലേറ്ററിൽ യുവതിയുടെ പിന്നിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം, പെൺകുട്ടി അലറിക്കരഞ്ഞിട്ടും ആരും രക്ഷയ്ക്കെത്തിയില്ല
- ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു, 7 വർഷം ചികിത്സിച്ചു; ചാനലുകാർ തിരിഞ്ഞ് പോലും നോക്കിയില്ല
ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു, ജാതിയും വീട്ടുകാരും തടയിട്ടു; ട്രെയിനിനു മുന്നിൽ ചാടി കമിതാക്കളുടെ ആത്മഹത്യ
ഇതരജാതിയെന്ന കാരണത്താൽ പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് കമിതാക്കൾ. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് ആത്മഹത്യ ചെയ്തത്.
ജാതിയുടെ പേരില്‍ ഇരുവരെയും ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രണയം വീട്ടുകാർ എതിർത്തതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. എന്നാല്‍ പെണ്‍കുട്ടിയായ കസ്തൂരി ദളിത് വിഭാഗത്തില്‍ പെട്ടതും. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തു. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലാന്ന് മനസിലാക്കിയ ഇരുവരും ആത്മഹത്യാ ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പരിശോധനക്ക് ശേഷം പറഞ്ഞത്.