അനുബന്ധ വാര്‍ത്തകള്‍
- തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ പൊലിഞ്ഞത് 3800ലേറെ ജീവനുകള്‍
- തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 21 ആയി
- വിവാഹമോചിതയായാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി
- ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ 137ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
- ട്രെയിൻയാത്രയിൽ വാട്സാപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം
ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്കാന് രക്ഷാദൗത്യവുമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചു
ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്കാന് രക്ഷാദൗത്യവുമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി 17 വിമാനത്തിലാണ് സംഘം തുര്‍ക്കിയിലേക്ക് യാത്രയായത്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്കോഡും സംഘത്തിനൊപ്പം ഉണ്ട്. സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഇതിനോടകം 4000 കടന്നിട്ടുണ്ട്. പതിനാലായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.