അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു, ഉറങ്ങിയില്ല, അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്
- അരമണിക്കൂറിനുള്ളിൽ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയാം, കോവിഡ് 19 കണ്ടെത്താൻ പുതിയ പരിശോധന വികസിപ്പിച്ച് ഓക്സ്ഫഡ് ഗവേഷകർ
- അനിവാര്യമായത് സംഭവിച്ചു, നിർഭയ കേസിൽ 4 പ്രതികളെയും തൂക്കിലേറ്റി
- ഗണപതി ഹോമം ചെയ്യേണ്ടത് എങ്ങനെ ? അറിയൂ !
- കോവിഡിനെ നേരിടാൻ ജനതാ കർഫ്യു, ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി
ബലാത്സംഗ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് രണ്ടാം തവണ, ഇതിന് മുൻപ് തൂക്കിലേറ്റിയത് ധനഞ്ജോയ് ചാറ്റാര്‍ജിയെ
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുക. വധശിക്ഷ നൽകുന്നതിൽ നിയമ വിധഗ്ധർക്കിടയിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. നിർഭയ കേസിന്റെ പല ഘട്ടത്തിലും ഈ അഭിപ്രായങ്ങൾ ഉയരുകയും ചെയ്തിരുന്നു,
ബലത്സംഗ കേസിൽ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2004 ആഗസ്റ്റ് 14ന് ധനഞ്ജോയ് ചാറ്റാർജിയെയാണ് ഇതിന് മുൻപ് ബലാത്സംഗ കേസിൽ തൂക്കിലേറ്റിയത്. പതിനെട്ടുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലായിരുന്നു. ഇത്. 14 വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് അന്ന് വധശിക്ഷ നടപ്പിലാക്കാൻ സാധിച്ചത്.