അനുബന്ധ വാര്‍ത്തകള്‍
- അച്ഛനും തനിക്കും സ്വര്‍ണമാലകള്‍, ബന്ധുക്കള്‍ക്ക് ദക്ഷിണയായി പണം; അങ്ങനെ നീളുന്നു സ്ത്രീധന നിബന്ധനകൾ: വരനേയും കൂട്ടരേയും പൊലീസിലേൽപ്പിച്ച് വധു
- പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപണം; യുവാവിനെ മലം തീറ്റിച്ചു
- ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ യുവതിയെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്നശേഷം യുവാവ് സ്വയം കഴുത്തറുത്തു; ഒന്നിച്ച് സംസ്കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പ്
- രാജ്കുമാറിന്റേത് കസ്റ്റടി മരണം തന്നെ, കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ച്
- ഹോട്ടലുകളിലെത്തിച്ച് പലതവണ പീഡിപ്പിച്ചു; എസ്ഐക്കെതിരായ പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും
മകളെ ഇല്ലാതാക്കിയത് കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന്; നെടുമങ്ങാട് കൊലപാതകത്തിൽ അമ്മയുടെ വിശദീകരണം
നെടുമങ്ങാട്ട് പതിനഞ്ചുകാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപെടുത്തിയ സംഭവത്തിൽ അമ്മയുടെ വിശദീകരണം. തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനാണ് മകളെ ഇല്ലാതാക്കിയതെന്ന് അമ്മ മഞ്ജുഷ പൊലീസിനോട് പറഞ്ഞു. മഞ്ജുഷക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ട്. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലെ കുട്ടി പീഡനത്തിനിരയായോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്ന് പൊലീസ്.
അനീഷ് വീട്ടില്‍ വരുന്നത് മീര എതിര്‍ത്തിരുന്നുവെന്നും അതിനാലാണ് അവളെ ഒഴിവാക്കാന്‍ തങ്ങള്‍ തയ്യാറായതെന്നും ഇരുവരും സമ്മതിച്ചു.
അനീഷ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നും കാമുകനെ രക്ഷപെടുത്താൻ വേണ്ടിയാണ് മഞ്ജുഷയും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതെന്നും പൊലീസിന് സംശയമുണ്ട്.