അനുബന്ധ വാര്‍ത്തകള്‍
- ഗൂഗിള്‍ പേ വഴി പൈസ അയക്കും, സുഹൃത്ത് ടിക്കറ്റെടുത്ത് വാട്സ്ആപ്പില്‍ അയച്ചുതരും; ഓണം ബംപര്‍ 12 കോടി അടിച്ചത് ദുബായിലെ ഹോട്ടല്‍ ജീവനക്കാരന് !
- 12 കോടിയുടെ ഓണം ബമ്പർ അടിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്
- 12 ടിക്കറ്റിന് 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു; പണം വാങ്ങാന്‍ ലോട്ടറി ടിക്കറ്റുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു !
- ഓണക്കാലത്ത് ഏറ്റുമുട്ടി മമ്മൂട്ടിയും മോഹന്‍ലാലും; ഒടുവില്‍ പപ്പയുടെ സ്വന്തം അപ്പൂസ് വമ്പന്‍ ഹിറ്റ്, യോദ്ധ ശരാശരിയില്‍ ഒതുങ്ങി
- ഓണത്തിന് ശേഷം കൊവിഡ് കേസുകളിൽ 24% വർധന: ഓക്സിജൻ വേണ്ട രോഗികളുടെ എണ്ണം കൂടി
ഓണം ബമ്പർ വിൽപ്പനയിലൂടെ സർക്കാരിന് ലഭിച്ചത് 126 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പനയിലെ സർക്കാരിന് ലഭിച്ചത് 126 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഓണം ബമ്പർ വിൽപ്പനയിലെ 103 കോടി രൂപ ലഭിച്ചിരുന്നു. 12 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം.
ഇത്തവണ ആകെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാൻ കഴിഞ്ഞതാണ് മറ്റൊരു പ്രധാന നേട്ടം. ലോട്ടറി വിൽപ്പനയുടെ 28 ശതമാനം ജി.എസ്.ടി കഴിച്ചു 126,56,52,000 രൂപയാണ് സർക്കാരിന് ലഭിച്ചത്.
ഇത്തവണ ആകെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാൻ കഴിഞ്ഞതാണ് മറ്റൊരു പ്രധാന നേട്ടം. ലോട്ടറി വിൽപ്പനയുടെ 28 ശതമാനം ജി.എസ്.ടി കഴിച്ചു 126,56,52,000 രൂപയാണ് സർക്കാരിന് ലഭിച്ചത്.
ഇത്തവണ ടിക്കറ്റൊന്നിനു 300 രൂപ വിലയുള്ള ഓണം ബമ്പറിലൂടെ 30.54 കോടി രൂപയാണ് ലാഭമായി സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതിലൂടെ കിട്ടിയ ലാഭം 23 കോടി രൂപയായിരുന്നു.