അനുബന്ധ വാര്‍ത്തകള്‍
- സ്വർണം കൊടുത്തയച്ചത് ആർക്ക്? ആർക്ക് കിട്ടി? തീയില്ലാതെ പുകയുണ്ടെന്ന് വരുത്താൻ ശ്രമം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
- മുഖ്യമന്ത്രിക്ക് വൻ സുരക്ഷ, റോഡുകൾ അടച്ചു, അകമ്പടിയായി പത്ത് വാഹനങ്ങൾ, ഗതാഗത നിയന്ത്രണം
- വീടിനു ചുറ്റും കൂറ്റന്‍ മതില്‍, അയല്‍ക്കാരുമായി സഹവാസമില്ല; ചെടികള്‍ക്കൊപ്പം ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍ !
- പേ വിഷബാധയേറ്റ് 2015 നും 2019 നും ഇടയ്ക്ക് ഒരു മരണം പോലും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടില്ല; കഴിഞ്ഞ എട്ടു മാസത്തിനിടെ മാത്രം മരിച്ചത് 19 പേര്
- K T Jaleel: കശ്മീർ പരാമർശം, കലാപത്തിന് ലക്ഷ്യമിട്ടെന്ന് പരാതി, ജലീലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
സ്വപ്നസുരേഷിൻറെ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ പഞ്ചാബി അറസ്റ്റിൽ
കൊച്ചി: സ്വപ്ന സുരേഷ് ഐ.ടി.വകുപ്പിൽ ജോലി നേടാൻ ഉപയോഗിച്ച വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച പഞ്ചാബ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബാബാ സാഹിബ് അംബേദ്ക്കർ യൂനിവേശസിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് വേണ്ടി നിർമ്മിച്ച സച്ചിൻ ദാസ് എന്നയാളെ അമൃത്സറിൽ നിന്നാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്‌പെയ്‌സ് പാർക്കിൽ ജോലി തെറ്റിയത് എന്ന വിവരം പുറത്തായതോടെ ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് വഴിയായിരുന്നു ഈ വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സുരേഷ് ഏർപ്പാടാക്കിയത്. ഒരു ലക്ഷം രൂപ നൽകി 2014 ലായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന നേടിയത്. സച്ചിൻ ഡയസിൽ നിന്ന് നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തു. ഇയാളെ വ്യാഴാഴ്ച തിരുവനന്തപുരത്തു എത്തിക്കും എന്നാണു സൂചന.
സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്‌പെയ്‌സ് പാർക്കിൽ ജോലി തെറ്റിയത് എന്ന വിവരം പുറത്തായതോടെ ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് വഴിയായിരുന്നു ഈ വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സുരേഷ് ഏർപ്പാടാക്കിയത്. ഒരു ലക്ഷം രൂപ നൽകി 2014 ലായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന നേടിയത്. സച്ചിൻ ഡയസിൽ നിന്ന് നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തു. ഇയാളെ വ്യാഴാഴ്ച തിരുവനന്തപുരത്തു എത്തിക്കും എന്നാണു സൂചന.
അടുത്ത ലേഖനം