അനുബന്ധ വാര്‍ത്തകള്‍
- ദീപാ നിശാന്ത് മോഷ്ടിച്ചതായി ആരോപിക്കുന്ന എസ് കലേഷിന്റെ കവിതയുടെ പൂര്‍ണരൂപം
- 'വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ': ദീപാ നിശാന്തിനെതിരെയുള്ള ആരോപണത്തിൽ നിലപാടറിയിച്ച് അഡ്വ ജയശങ്കര്‍
- ദീപ നിശാന്ത് കവിത മോഷ്‌ടിച്ച് പ്രസിദ്ധീകരിച്ചു; ആരോപണവുമായി യുവ കവി എസ് കലേഷ്
- 'ശബരിമലേല് പെണ്ണുങ്ങളെ കേറ്റാതിരിക്കാൻ അയ്യപ്പനുണ്ടാക്കിയ പ്രളയമാ, അതോണ്ടല്ലേ പത്തനംതിട്ട മൊത്തം മുങ്ങീത്‘
- ഞാനില്ല, ഞാനില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നറിയാം, എങ്കിലും ആ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നു: ദീപ നിശാന്ത്
'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല, ഇതിനെല്ലാം പിന്നിൽ വ്യക്തിപരമായ കാര്യങ്ങൾ': പ്രതികരണവുമായി ദീപ നിശാന്ത്
'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല, ഇതിനെല്ലാം പിന്നിൽ വ്യക്തിപരമായ കാര്യങ്ങൾ': പ്രതികരണവുമായി ദീപ നിശാന്ത്
കവിതാ മോഷണ വിവാദത്തിൽ ന്യായീകരണവുമായി ദീപ നിശാന്ത്. താൻ കവിത മോഷ്‌ടിച്ചതല്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വ്യക്തമാക്കുമെന്നും അത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ദീപ പറഞ്ഞു. ഇതിനെല്ലാം പിന്നിൽ തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു.
'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല. കലേഷിനും അതിന്‍റെ ആവശ്യമില്ല. മറ്റു ചിലരുടെ ജീവിതവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്.
ഞാനൊരു മലയാളം അധ്യാപികയാണ്. ക്ലേഷിന്‍റെ കവിതയും എഴുത്തും അറിയുന്ന ആളാണ്. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണ്, അതൊക്കെ ഞാൻ അവജ്ഞയോടെ തള്ളുന്നു'- ദീപ നിശാന്ത് വ്യക്തമാക്കി.