ചൊറിഞ്ഞു പൊന്തും, പൊള്ളുന്നതു പോലെ തോന്നും; കൊച്ചിയില്‍ ബ്ലിസ്റ്റര്‍ ബീറ്റില്‍ ശല്യം രൂക്ഷം, കടിച്ചാല്‍ അസ്വസ്ഥത

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 27 മെയ് 2021 (10:57 IST)

കൊച്ചിയില്‍ ബ്ലിസ്റ്റര്‍ ബീറ്റില്‍ ശല്യം അതിരൂക്ഷം. കാക്കനാട് ഭാഗത്ത് ഇതിനോടകം നൂറിലേറെ പേരെ ഈ പ്രാണി കടിച്ചു. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിച്ചു പൊന്തുകയും പൊള്ളല്‍ അനുഭവപ്പെടുകയും ചെയ്യും. കഴിഞ്ഞ വര്‍ഷവും ബ്ലിസ്റ്റര്‍ ബീറ്റില്‍ ശല്യം രൂക്ഷമായിരുന്നു. മഴക്കാലത്താണ് ഇവയുടെ ശല്യമുണ്ടാകുക. മഴക്കാലമാണ് ബ്ലിസ്റ്റര്‍ ബീറ്റിലിന്റെ പ്രജനനകാലഘട്ടം.

ഒരുതരം വണ്ട് ആണിത്. ബ്ലിസ്റ്റര്‍ ബീറ്റില്‍ പുറത്തുവിടുന്ന ടോക്‌സിന്‍, പേഡ്രിന്‍ എന്നിവ പൊള്ളലേല്‍ക്കുന്ന അനുഭവത്തിനു കാരണമാകും. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് കാക്കനാട് മേഖലയില്‍ 200 പേരാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. വനമേഖലകളോട് ചേര്‍ന്ന കെട്ടിടങ്ങളിലാണ് പൊതുവെ ബ്ലിസ്റ്റര്‍ ബീറ്റില്‍ കാണപ്പെടുന്നത്. മഴക്കാലത്ത് റബറിന്റെ ഇലകള്‍ നിലത്തുവീണ് അഴുകുന്നതിലും ഈ പ്രാണിയെ കാണാം. രാത്രിയില്‍ ഇവ വെളിച്ചം ഉള്ള സ്ഥലങ്ങളിലേക്ക് നീങ്ങും. മൊബൈല്‍ ഫോണ്‍, ലാപ് ടോപ് വെളിച്ചം എന്നിവയുടെ അടുത്തേക്ക് ഈ പ്രാണിയെത്തും.

മണ്ണില്‍ ചില കീടനാശിനികള്‍ പ്രയോഗിച്ചാല്‍ ഈ പ്രാണിയുടെ വളര്‍ച്ച തടയാമെന്നാണ് പഠനം. മണ്ണെണ്ണ ഉപയോഗിച്ച് ഈ പ്രാണിയെ കൊല്ലാന്‍ സാധിക്കും. വാക്വം ക്ലീനര്‍ ഉപയോഗിച്ച് തറയില്‍ പറ്റിപിടിച്ചിരിക്കുന്ന പ്രാണികളെ നശിപ്പിക്കാം.

രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ബാല്‍ക്കണിയില്‍ വിശ്രമിക്കുന്നവര്‍ക്കുമാണ് പ്രാണിയുടെ ഉപദ്രവം നേരിടേണ്ടിവന്നത്. ഈ പ്രാണിയുടെ ശരീരത്തിലുള്ള രാസവസ്തു ശരീരത്തില്‍ പുരണ്ടാല്‍ ചര്‍മ്മ കോശങ്ങളെ നശിപ്പിക്കും.മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ ചുവന്നു തിണര്‍ത്ത പൊള്ളിയ പാടുകള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ ...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ
രാജ്യം വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.