പരാതികള്‍ക്കിട നല്‍കാത്ത ജനകീയ ബജറ്റ്

തിരുവനന്തപുരം| WEBDUNIA|
* ചെക് പോസ്റ്റ് അഴിമതി തെളിയിക്കുന്നവര്‍ക്ക് 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പാരിതോഷികം
* അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്ത് ലേലം ചെയ്യും
* ഭവന നിര്‍മാണ പദ്ധതിക്ക് 15 കോടി രൂപ നല്‍കും
* വരുന്ന സമ്പത്തികവര്‍ഷം നികുതി നിരക്കുകളില്‍ മാറ്റമുണ്ടാവില്ല
* ഭൂമി രജിസ്ട്രേഷന്‍ ഫീസും, സ്റ്റാ‍മ്പ് ഡ്യൂട്ടിയും കുറയ്ക്കും
* വാറ്റ് നടപ്പാക്കല്‍ കാലാവധി മൂന്നു വര്‍ഷമായി നീട്ടും
* മെറ്റല്‍ ക്രഷര്‍ മേഖലയ്ക്ക് നികുതിയിളവ് നല്‍കും
* കെട്ടിട നിര്‍മാതാക്കളുടെ നികുതി മൂന്ന് ശതമാനമാക്കി കുറച്ചു
* ഹോട്ടലുകള്‍ക്കും ചെറുകിട സ്വര്‍ണ കടക്കാര്‍ക്കും നികുതി കോമ്പൌണ്ടിംഗ് ഏര്‍പ്പെടുത്തും
* പ്ലാസ്റ്റിക്, അലൂമിനിയം, ചൂല്‍, ബ്രഷ്, സിഎഫ്എല്‍ എന്നിവയുടെ നികുതി കുറച്ചു
* ഹൌസിംഗ് ബോര്‍ഡുകളുടെ പുനരുദ്ധാരണത്തിന് പദ്ധതി
* സാമൂഹിക ക്ഷേമത്തിനായി 186 കോടി രൂപ നീക്കിവച്ചു
* പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ പുനരിധിവാസത്തിനായി രണ്ട് കോടി രൂപ
* പ്രസവാവധി 180 ദിവസമാക്കി
* ഖാദി മേഖലയെ നികുതിയില്‍ നിന്ന് ഒഴിവാക്കി
* നാളികേര കര്‍ഷകര്‍ക്ക് നികുതിയിളവ് നല്‍കും
* തീവ്രവാദം നേരിടാനുള്ള രണ്ട് കമാന്‍ഡോ കമ്പനി രൂപീകരിക്കാനായി രണ്ട് കോടി രൂപ അനുവദിക്കും
* മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ
* മലപ്പുറത്ത്‌ ഫുട്ബോള്‍ അക്കാദമിയ്ക്ക്‌ ഒരു കോടി രൂപ
* ആറുമാസത്തികം ഇ - പേമെന്‍റ് സംവിധാനം വ്യാപകമായി നടപ്പാക്കും
* പുതിയ തസ്‌തികകള്‍ സൃഷ്ടിക്കില്ല
* അധ്യാപക നിയമനങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കും. എന്നാല്‍ എയ്ഡഡ്‌ സ്ഥാപനങ്ങളില്‍ നിയമനത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :