സീതാ ബായിയുടെ അല്‍ഭുത ചികിത്സ

കല്ലുരോഗം വായകൊണ്ട് മാറ്റുന്നു

sithabhay
FILEWD
കിഡ്നി സ്റ്റോണ്ബാധിച്ച് ചികിത്സയ്ക്കായി ജയ്പൂരില്നിന്ന് എത്തിയ 75 വയസുകാരി ശ്രീമതി ഭഗവാന്ദേവിയെ ഞങ്ങള്പരിചയപ്പെട്ടു. ഈ പ്രായത്തില്ഒരു ഓപ്പറേഷന് വിധേയമാവാന്വയ്യാത്തതിനാലാണ് ഭായിയുടെ ചികിത്സ തേടിയെത്തിയതെന്ന് ഇവര്പറഞ്ഞു. ചികിത്സാ വേളയില്കുറഛൊരു ആയാസം അനുഭവപ്പെട്ടു എന്നല്ലാതെ മറ്റ് വേദനകള് ഒന്നും അനുഭവപ്പെട്ടില്ലെന്നാണ് ഇവര്സാക്ഷ്യപ്പെടുത്തുന്നത്. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്താനും സോണോഗ്രാഫി നടത്താനാണുമാണ് ഭഗവാന്ദേവിക്ക് കിട്ടിയിരിക്കുന്ന ഉപദേശം.

ഇവിടെ ഞങ്ങള്കണ്ടു മുട്ടിയവരില്ഭൂരിപക്ഷവും ആദ്യതവണയോ രണ്ടാമത് തവണയോ ചികിത്സയ്ക്കെത്തിയവരാണ്. രണ്ടാമത് തവണ ചികിത്സയ്ക്കെത്തിയ മനോജ് എന്നയാള്ആദ്യതവണത്തെ ചികിത്സ കൊണ്ട് വേദനയില്ഒരു പാറ്റ് കുറവുണ്ടായതായി പറഞ്ഞു. സ്വന്തം നഗരമായ ഗ്വാളിയറില്തിരിച്ചു ചെന്ന ശേഷം അള്ട്രാസൌണ്ട് സ്കാനിംഗിലൂടെ ചികിത്സയുടെ ഫലം അറിയാനാന്മനോജിനാവും.

പതിനെട്ട് വര്ഷമായി ചികിത്സ നടത്തുന്നുണ്ടെങ്കിലും തന്റെ ചികിത്സാരീതിയുടെ പൊരുള്കൃത്യമായി പറയാന്കഴിയില്ലെന്ന് ബായി പറഞ്ഞു. സര്വശക്തനായ ഈശ്വരന്റെര്അനുഗ്രഹം കൊണ്ട് ഇതെല്ലാം നടക്കുന്നു എന്ന് വ്യക്തമാക്കി അവര്ചിരിച്ചു. കുട്ടിക്കാലം മുതല്ദുര്ഗാ ദേവിയുടെ കടുത്ത ഭക്തയാണ് ബായി.
sithabhay
FILEWD


സീതാ ഭായിയുടെ ചികിത്സാ രീതിയെ അംഗീകരിക്കാന്പക്ഷെ, ശാസ്ത്രലോകം തയാറല്ല. സ്റ്റോണ്ഈമ്പിയെടുക്കുന്നത് അസാധ്യമെന്നാണ് ജനറല്സര്ജനായ ഡോ. അശോക് ചൌധരി പറയുന്നത്. ചിലിത്സയുടെ രീതി ശരീരത്തിലെ സ്റ്റോണിന്റെ സ്ഥാനം ആശ്രയിച്ചാണിരിക്കുന്നത്. ചെറിയകല്ലുകള്മൂത്രത്തിലൂടെ പുറത്തുപോകുമെന്നും ചൌധരി കൂട്ടിച്ചേര്ക്കുന്നു. ബായിയുടെ അടൂത്തു നിന്ന് ഇറങ്ങുമ്പോള്ചികിത്സ കഴിഞ്ഞിറങ്ങുന്നവരുടെ കണ്ണുകളിലെ തിളക്കവും, ക്യൂനില്ക്കുന്നവരുടെ മുഖത്തെ വിശ്വാസവും ഞങ്ങള്ഞങ്ങള്കണ്ടു. ശാസ്ത്രം ഇവിടെ വിശ്വാസത്തിന് മുന്നില്തോറ്റുനില്ക്കുക തന്നെ ചെയ്യുന്നു.

WEBDUNIA|
ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

ശരീരത്തിലെ കല്ല് ശസ്ത്രകിയ കൂടാതെ വലിച്ചെടുക്കാന്കഴിയുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :