സിനിമയുടെ കരുത്ത് സത്യാത്മകത കെ ജി ജോര്‍ജ്ജ്

WEBDUNIA|
വര്‍ണ്ണവൈവിധ്യത്തിലും ഛായാഗ്രഹണഭംഗിയിലും ഒരുപടി മുില്‍ നില്‍ക്കുത് ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്. ലാറ്റിനമേരിക്കയിലെ ഗ്രാമങ്ങളില്‍ നിന്നുമുള്ള ജനജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങള്‍ സ്യൂലി ഇന്‍ ദി സ്കൈ യില്‍ കാണാന്‍ കഴിയൂം

യാഥാര്‍ത്ഥ്യങ്ങളെ മായം ചേര്‍ക്കാതെ അവതരിപ്പിക്കുന്ന ആഫ്രിക്കന്‍ ചിത്രങ്ങള്‍ ചരിത്രത്തിന്‍റെ പരിണാമത്തെയും ഭാവിയിലെ വെല്ലുവിളികളേയും സൂചിപ്പിക്ക്കുന്നു. ഇന്ത്യയില്‍ കലകള്‍ ആഘോഷങ്ങളുടെ ഭാഗം മാത്രമായി ഒതുങ്ങുന്നു. നമ്മുടെ സംസ്കാരം കലകള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം നാം വിസ്മരിക്കുകയാണ്.

സിനിമ ഇവിടെ ലളിതമായ വിനോദ ഉപാധി മാത്രമാണ്. വളരെക്കുറച്ചുകാലത്തെ ആയുസ്സ് മാത്രമേ നമ്മുടെ സിനിമകള്‍ക്കുള്ളുവെ് അദ്ദേഹം പറഞ്ഞു. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂപം കൊണ്ട സിനിമ എന്ന കലാരൂപം 1950 നും 1980 നും മധ്യത്തിലാണ് അതിന്‍റെ ഏറ്റവും വലിയ വളര്‍ച്ച നേടിയത്. 21-ാം നൂറ്റാണ്ടില്‍ സിനിമ അവസാനിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയുടെ അന്തസത്തയെ മനസ്സിലാക്കുതില്‍ പുതു തലമുറ സദ്ധമാകുകയാണെങ്കില്‍ തുടര്‍ും നല്ല സിനിമകള്‍ ഉണ്ടാകും. സ്ത്രീകള്‍ മുന്‍ വര്‍ഷത്തേക്കാളും മേളയില്‍ സജീവമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെ'ു. പുതിയ ചിത്രങ്ങള്‍ നല്ലൊത്ധശതമാനം ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ചിത്രങ്ങള്‍ക്ക് ജനസമ്മതി ഒട്ടും കുറഞ്ഞിട്ടില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിുള്ള 300 ചിത്രങ്ങള്‍ തിരഞ്ഞെടുക്കു കമ്മിറ്റിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷിക്കുതായി കെ. ജി. ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :