അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് നാലാം തരംഗം വരും; നാല് മാസത്തോളം നീണ്ടുനിന്നേക്കാം, പ്രവചനം
- സംസ്ഥാനത്ത് പൊതുപരിപാടികള്‍ 25 സ്കയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ വീതം പങ്കെടുപ്പിച്ച് നടത്താം
- തിയറ്ററുകളില്‍ നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം, വിവാഹങ്ങള്‍ക്ക് 1500 പേര്; കേരളത്തില്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍
- സംസ്ഥാനത്ത് ഇന്ന് 2524 പേർക്ക് കൊവിഡ്, 3 മരണം
- ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം: പ്രായ നിബന്ധന ഒഴിവാക്കി
കോവിഡ് നാലാം തരംഗം: പുതിയ വകഭേദത്തിനു സംഭവിക്കുന്ന രൂപമാറ്റം നിര്‍ണായകം
രാജ്യത്ത് ജൂണ്‍ 22 മുതല്‍ നാലാം കോവിഡ് തരംഗത്തിനു തുടക്കം പ്രവചിച്ച് ഐഐടി കാന്‍പുരിലെ ഗവേഷകര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടു നില്ക്കും.
ഓഗസ്റ്റ് 15-31 വരെയാണ് കോവിഡ് വ്യാപനം ഏറ്റവും പാരമ്യത്തിലെത്തുക. അതിനു ശേഷം തീവ്രത കുറയും.
പുതിയ വകഭേദത്തിനു സംഭവിക്കുന്ന രൂപമാറ്റം അടിസ്ഥാനപ്പെടുത്തിയാക്കും നാലാം തരംഗം സൃഷ്ടിക്കുന്ന പ്രത്യാഘാതം വിലയിരുത്താന്‍. പുതിയ വകഭേദത്തിനു രൂപമാറ്റം സംഭവിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു.